മഹാരാഷ്ട്രയിൽ 12,160 പുതിയ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതിൽ 8,086 കേസുകൾ മുംബൈയിൽ നിന്നാണ് രേഖപ്പെടുത്തിയത്. നഗരത്തിൽ റിപ്പോർട്ട് ചെയ്തതിൽ തൊണ്ണൂറു ശതമാനവും രോഗലക്ഷണങ്ങളില്ലാത്തവയാണെന്നാണ് ഔദ്യോഗിക ഡാറ്റ കാണിക്കുന്നത്.
പ്രതിദിന കേസുകൾ 20,000 കടന്നാൽ മുംബൈ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന് ബി എം സി കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. അപകടസാധ്യതയില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് പ്രധാനമായും മുംബൈയിൽ ഒമിക്രോൺ വ്യാപിക്കുന്നതെന്നും നഗരസഭ ചീഫ് ഇക്ബാൽ സിംഗ് ചാഹൽ പറഞ്ഞു.
പോയ വാരം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൂടുതൽ കർശനമായ ലോക്ക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ ചർച്ച ചെയ്തിരുന്നു.

- കേരള കാത്തലിക് അസോസിയേഷൻ നിർധന വിദ്യാർത്ഥികൾക്ക് സൗജന്യ നോട്ട് ബുക്ക് വിതരണം ചെയ്തു
- നവി മുംബൈയിൽ തിരുപ്പതി ബാലാജി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടന്നു
- ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ട് വേൾഡ് മലയാളി കൌൺസിൽ
- എസ്.എൻ.ഡി.പി. യോഗം യുണിയൻ ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
- മലയാള സിനിമയിൽ മാറ്റുരക്കാൻ മറ്റൊരു മുംബൈ മലയാളി
- ട്രെയിൻ യാത്രാ സംവിധാനം കുറ്റമറ്റതാക്കണം. – എയ്മ മഹാരാഷ്ട്ര
- എയ്മ മെഗാ ഷോയ്ക്കായി മുംബൈയിൽ വേദിയൊരുങ്ങുന്നു