മുതിർന്ന ബിജെപി നേതാവ് ഗിരീഷ് ബാപത് അന്തരിച്ചു. 72 വയസ്സായിരുന്നു.പൂനെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
ഗിരീഷ് ബാപട്ട് ഭാരതീയ ജനതാ പാർട്ടി (ബിജെപി) അംഗവും അഞ്ച് തവണ നിയമസഭാംഗവുമായിരുന്നു. 1983-ൽ പൂനെ മുനിസിപ്പൽ കോർപ്പറേഷന്റെ (പിഎംസി) ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം തുടർച്ചയായി മൂന്ന് തവണയാണ്.
ബാപ്പട്ടിന്റെ വിയോഗത്തിൽ പല പ്രമുഖരായ രാഷ്ട്രീയ നേതാക്കളും അനുശോചിച്ചു. പൂനെയിലെ മുതിർന്ന നേതാവിന്റെ നിര്യാണത്തിൽ പ്രദേശത്തെ നവോദയ, ഭാരത് ഭാരതി തുടങ്ങിയ മലയാളി സംഘടനകളും അനുശോചനം രേഖപ്പെടുത്തി.
- മുംബൈയിൽ പങ്കാളിയെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടൽ വിട്ടു മാറാതെ അയൽവാസികൾ
- മുംബൈയിൽ അതിദാരുണ കൊലപാതകം; പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കി കുക്കറിൽ വേവിച്ചതായി കണ്ടെത്തി
- കെയർ ഫോർ മുംബൈ മെഡിക്കൽ ക്യാമ്പ് ജൂൺ 11ന് സാക്കിനാക്കയിൽ
- മുംബൈയിൽ കോളജ് വിദ്യാർഥിനിയുടെ നഗ്ന മൃതദേഹം ഹോസ്റ്റലിൽ കണ്ടെത്തി; അടിയന്തിര ഇടപെടൽ വേണമെന്ന് കോൺഗ്രസ്
- കേരള കാത്തലിക് അസോസിയേഷൻ നിർധന വിദ്യാർത്ഥികൾക്ക് സൗജന്യ നോട്ട് ബുക്ക് വിതരണം ചെയ്തു